ക്രിസ്തുവിന്റെ സാക്ഷികൾ

ഞാന്‍ പുതിയൊരു കല്‍പന നിങ്ങള്‍ക്കു നല്‍കുന്നു.
നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കു വിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും.
യോഹന്നാന്‍ 13 : 34-35

വെറും വ്യാമോഹം

'ഏശാവു പറഞ്ഞു: സഹോദരാ, എനിക്ക്‌ അതെല്ലാം വേണ്ടത്രയുണ്ട്‌. നിന്റേത്‌ നീതന്നെ എടുത്തുകൊള്ളുക.' ഉല്‍പത്തി 33 : 9

പ്രതികരണം സൂക്ഷിച്ച്

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

അയച്ചവന്റെ ഇഷ്ടം

അയച്ചവന്റെ ഇഷ്ടം...

ക്രിസ്തുവിന്റെ മനുഷ്യാവാതാരത്തിന്റെയും പരസ്യ ശുശ്രുഷയുടെയും അജണ്ട ഒന്നെഒന്നു മാത്രമായിരുന്നു: ദൈവേഷ്ടം നിറവേറ്റുക!

യോഹന്നാൻ 4:37 യേശു അവരോടു പറഞ്ഞത്: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവന്റെ പ്രവൃത്തി തികയ്ക്കുന്നതുതന്നെ എന്റെ ആഹാരം.

സ്വർഗം ഭൂമിയിൽ

ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്നു: “ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു;  ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ ”എന്നു അവൻ  ഉത്തരം പറഞ്ഞു.- ലൂക്കോസ് 17:20-21

ക്രിസ്തു സഭയുടെ ദുരവസ്ഥ

ക്രിസ്തുവിന്റെ സഭയുടെ വളർച്ചയെ തടയുവാൻ സാത്താന്യ ശക്തികൾ ആദ്യം പ്രയോഗിച്ച ആയുധം പീഡനമായിരുന്നു. അത് ദൈവമക്കളെ ചിതറിച്ചു കളഞ്ഞെങ്കിലും യേശുവിനും സുവിശേഷത്തിനും വേണ്ടി മരിക്കുവാൻ അവർ തയ്യാറായതോടെ സാത്താൻ പുതിയ തന്ത്രങ്ങളുമായി രംഗത്തു വന്നു.

മറ്റുള്ളവർ

മറ്റുള്ളവർക്കു മുൻപിൽ  വഴി തടഞ്ഞു നിൽക്കുന്നവർ സങ്കുചിത മനസ്കരാണ്.  മുൻഗണനയും  പ്രാധാന്യവും കൊടുത്ത് മറ്റുള്ളവരെ പ്രമോട്ട് ചെയ്യുന്നവർ സവിശേഷ വ്യക്തിത്വത്തിന്റെ ഉടമകളാണ്.

കയ്യിലെ കറകൾ

ദാവീദ്‌ സോളമനോടു പറഞ്ഞു: മകനേ, എന്റെ ദൈവമായ കര്‍ത്താവിന്റെ നാമത്തിന്‌ ആലയം പണിയണമെന്ന്‌ എനിക്ക്‌ ആഗ്രഹമുണ്ടായിരുന്നു.

വിവേകിയായ രത്നവ്യാപാരി -2

സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്‌ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ്‌ ആ വയല്‍ വാങ്ങുകയുംചെയ്യുന്നു.
വീണ്ടും, സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം.

വിവേകിയായ രത്നവ്യാപാരി -1

സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം.
അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ്‌ അതു വാങ്ങുന്നു.
മത്തായി 13 : 45-46

Pages