'ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു.'
'നേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ടു യാക്കോബ് ലാബാനോടു: നീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു. ' ഉല്പത്തി 29:25
സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുകയെന്നത് എല്ലാവരുടെയും അവകാശവും അടിസ്ഥാന ആവശ്യവുമാണ്. സ്നേഹബന്ധങ്ങൾ ജീവിതത്തെ സമ്പന്നമാക്കും. തകർന്ന ബന്ധങ്ങൾ നമ്മുടെ ഊർജ്ജം ചോർത്തികൊണ്ടിരിക്കും.