തന്റെ മുൻപിൽ നിരന്തരം പ്രലോഭനവുമായി വന്ന സ്ത്രീയോടുള്ള ജോസെഫിന്റെ പ്രതികരണം :
'ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ?' ഉല്പത്തി 39:9
പ്രവാസജീവിതത്തിൽ തന്റെ ജീവിത നിഷ്ഠകളിൽ ദാനിയേൽ ഉറച്ചുനിന്നു :
തന്റെ മുൻപിൽ നിരന്തരം പ്രലോഭനവുമായി വന്ന സ്ത്രീയോടുള്ള ജോസെഫിന്റെ പ്രതികരണം :
'ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ?' ഉല്പത്തി 39:9
പ്രവാസജീവിതത്തിൽ തന്റെ ജീവിത നിഷ്ഠകളിൽ ദാനിയേൽ ഉറച്ചുനിന്നു :
'ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും.'
സങ്കീർത്തനങ്ങൾ 37:27
യഥാർത്ഥ വിശ്വാസ ജീവിതത്തിൽ ക്രിയാത്മകവും നിഷേധാത്മകവും ആയ രണ്ട് വശങ്ങളുണ്ട്. ദുഷ്ടത പ്രവർത്തിക്കുന്നത് ഉപേക്ഷിക്കുക എന്നതു മാത്രമല്ല, നന്മ ചെയ്യുക എന്നതും തുല്യപ്രാധാന്യമുള്ള സംഗതിയാണ്.
'അവൻ അവരോടു: “അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി.'
മത്തായി 8:26
'മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാൻ നിന്റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
എന്റെ നടപ്പു നിന്റെ ചുവടുകളിൽ തന്നേ ആയിരുന്നു; എന്റെ കാൽ വഴുതിയതുമില്ല.' സങ്കീർത്തനങ്ങൾ 17:4 -5