ബലിയല്ല കരുണയാണ് ദൈവത്തിന് വേണ്ടത്

'കര്‍ത്താവിന്റെ മുന്‍പില്‍ ഞാന്‍ എന്തു കാഴ്‌ചയാണ്‌ കൊണ്ടുവരേണ്ടത്‌? അത്യുന്നതനായ ദൈവത്തിന്റെ മുന്‍പില്‍ ഞാന്‍ എങ്ങനെയാണ്‌ കുമ്പിടേണ്ടത്‌? ദഹനബലിക്ക്‌ ഒരു വയസ്‌സുള്ള കാളക്കിടാവുമായിട്ടാണോ ഞാന്‍ വരേണ്ടത്‌?
ആയിരക്കണക്കിനു മുട്ടാടുകളിലും പതിനായിരക്കണക്കിന്‌ എണ്ണപ്പുഴകളിലും അവിടുന്ന്‌ സംപ്രീതനാകുമോ? എന്റെ അതിക്രമങ്ങള്‍ക്കു പരിഹാരമായി എന്റെ ആദ്യജാതനെ ഞാന്‍ നല്‍കണമോ? ആത്‌മാവിന്റെ പാപത്തിനുപകരം ശരീരത്തിന്റെ ഫലം കാഴ്‌ചവയ്‌ക്കണമോ?

മനുഷ്യാ, നല്ലതെന്തെന്ന്‌ അവിടുന്ന്‌ നിനക്കു കാണിച്ചുതന്നിട്ടുണ്ട്‌. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ്‌ കര്‍ത്താവ്‌ നിന്നില്‍നിന്ന്‌ ആവശ്യപ്പെടുന്നത്‌?'
മീഖ. 6 : 6-8

മതഭക്തിയും അത്മീയനുഷ്ടാനങ്ങളും ദൈവത്തിൽനിന്നും പാപം മറച്ചുപിടിക്കുവാനുള്ള ഉപാധികളല്ല...