ഹൃദയത്തിന്റെ ദൈവശാസ്ത്രം -3

ഹൃദയത്തെ ജാഗ്രതയോടെ സൂക്ഷിക്കുന്നതിനുള്ള ഒന്നാമത്തെ സമീപനം  ഹൃദയ വ്യാപാരങ്ങളെ  നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്നാണെന്നു  കഴിഞ്ഞ ദിവസം നമ്മൾ ചിന്തിച്ചു.
ഹൃദയം ജാഗ്രതയോടെ സൂക്ഷിക്കുന്നതിനുള്ള രണ്ടാമത്തെ സമീപനം ഹൃദയത്തിലെ പാപരോഗങ്ങളെപ്പറ്റിയുള്ള  നിഷ്പക്ഷമായ വിലയിരുത്തലാണ്.

ഹൃദയത്തിന്റെ ദൈവശാസ്ത്രം -2

ആത്മീയ ജീവിതത്തിൽ പ്രഥമ മുൻഗണന കൊടുക്കേണ്ട ഒരു കാര്യത്തെ പറ്റി സദൃശ്യ വാക്യത്തിലെ ഉപദേശം ഇങ്ങനെയാണ് :

ദൈവം മാത്രമാണ് വിശുദ്ധൻ

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'ഒരിക്കലും പാപം ചെയ്യാതെ നന്‍മമാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല.'  സഭാ.   7 : 20

നിലവിട്ട് അഹങ്കരിക്കരുത്

'ഒരു നിശ്‌ചിതദിവസം ഹേറോദേസ്‌ രാജകീയ വസ്‌ത്രങ്ങള്‍ ധരിച്ച്‌ സിംഹാസനത്തില്‍ ഉപവിഷ്‌ടനായി അവരോടു പരസ്യമായി സംസാരിച്ചു.
ജനക്കൂട്ടം വിളിച്ചുപറഞ്ഞു: ഇത്‌ ഒരു ദേവന്റെ സ്വരമാണ്‌, മനുഷ്യന്റേതല്ല.

തലമുറകളുടെ അപരാധങ്ങൾ

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'ഞങ്ങളുടെ പൂര്‍വ്വികന്‍മാരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ക്കെതിരായി ഓര്‍ക്കരുതേ! അങ്ങയുടെ കൃപ അതിവേഗം ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ തീര്‍ത്തും നിലംപറ്റിയിരിക്കുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 79 : 8

നേരായ് നടക്കുന്ന ദരിദ്രർ...

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'അനേകം ദുഷ്‌ടരുടെ സമൃദ്‌ധിയെക്കാള്‍ നീതിമാന്റെ അല്‍പമാണു മെച്ചം.'
സങ്കീര്‍ത്തനങ്ങള്‍ 37 : 16

അരാജകവാദികൾ

' യഹോവയ്ക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നു :
നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക എന്നവർ പറയുന്നു .'
സങ്കീര്‍ത്തനങ്ങള്‍ 2 : 2-3

അനുകരണിയൻ

'പൗലോസ്‌ അക്വീലാ-പ്രിക്കില്ല ദമ്പതികളുടെ വീട്ടില്‍ച്ചെന്നു.
അവര്‍ ഒരേ തൊഴില്‍ക്കാരായിരുന്നതുകൊണ്ട്‌ അവന്‍ അവരുടെകൂടെ താമസിക്കുകയും ഒന്നിച്ചു ജോലിചെയ്യുകയും ചെയ്‌തു. കൂടാരപ്പണിയായിരുന്നു അവരുടെ ജോലി.'
 പ്രവര്‍ത്തി.18 : 2-4
 

ദിവ്യപ്രമാണങ്ങളിൽ രാപകൽ ധ്യാനിച്ചാൽ...

' യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു, അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.'
സങ്കീർത്തനങ്ങൾ 1:2

യഹോവയുടെ ന്യായപ്രമാണം അനുസരിക്കുന്നതുമൂലം ഉണ്ടാകുന്ന നന്മകൾ :
കൃപാവരങ്ങളുടെ നിറവ്, ആത്മാവിന്റെ ഫലസമൃദ്ധി, ജീവിതവിജയം.

അവരെ ദൈവം വിധിക്കട്ടെ

'ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവു അവന്നു പകരം ചെയ്യും.' 2 തിമോ. 4:14

Pages