ശക്തമായ ആസക്തിയും ആന്തരിക കൊടുങ്കാറ്റുമുണ്ടാക്കുന്ന നിഷേധ വികാരമാണ് വെറുപ്പ്. ഈ പാപവികാരത്തിന്റെ ദോഷഫലങ്ങൾ അനുഭവിക്കാത്തവർ ആരുംതന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
മരണത്തിൽ നിന്നും തലനാരിഴയ്ക്ക് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ അത്ഭുത സാക്ഷ്യം പലരും പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. ഓർമയിൽ ഭീതിയുണർത്തുന്ന, മരണത്തെ മുഖാമുഖം കണ്ട, മൂന്നനുഭവങ്ങൾ എനിക്കും പറയാനുണ്ട്.
യേശു വളർന്ന സ്വന്തം നാട്ടിൽ ഒരിക്കൽ ശബ്ബത്തിൽ സിനഗോഗിൽ പഠിപ്പിച്ചു. അവന്റെ വാക്കുകേട്ട് പലരും അത്ഭുതപ്പെട്ട് പറഞ്ഞു:' ഇവന് ഇതെല്ലാം എവിടെ നിന്ന് കിട്ടി, ഇവന് കിട്ടിയ ജ്ഞാനം എന്ത്, എത്ര വലിയ കാര്യങ്ങളാണ് ഇവന്റെ കരങ്ങൾ വഴി സംഭവിക്കുന്നത്...
ജീവിതത്തിലെ പരാജയങ്ങളും തെറ്റുകളും അബദ്ധങ്ങളുമൊക്കെ വലിയ അപമാനഭാരവും ലജ്ജയും ഉണ്ടാക്കാറുണ്ട്. സമാധാനവും സന്തോഷവും സ്വാതന്ത്ര്യബോധവും പ്രതിസന്ധിയിലാക്കുന്ന വികാരങ്ങളാണ് ലജ്ജയും അപമാനഭാരങ്ങളും.
ക്രിസ്തീയ വീക്ഷണത്തിൽ ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയെ നിയന്ത്രിക്കുന്നത് ഓരോരുത്തരുടെയും ആന്തരിക നാവിഗേഷൻ സിസ്റ്റമാണ്.
എന്താണ് ആന്തരിക നാവിഗേഷൻ സിസ്റ്റം?
ലോകവും പ്രിയപ്പെട്ടവരും കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും തള്ളിക്കളയുകയും ചെയ്യുമ്പോൾ ജീവിതത്തിൽ തനിച്ചായി പോയി എന്നോർത്ത് വിഷമിക്കരുത്. 'ഞാൻ നിങ്ങളെ അനാഥരായി വിടില്ല' എന്ന കർത്താവിന്റെ ഉറപ്പ് വ്യക്തിപരമായി നിങ്ങൾക്കുള്ള പ്രോമിസ് ആണ്.
നമ്മൾ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നടക്കണമെന്നില്ല. ദൈവത്തിന്റെ ദിവ്യപരിപാലന വാഗ്ദാനങ്ങൾ ഏറെയുണ്ടെങ്കിലും പ്രതിസന്ധികളും പ്രതിരോധങ്ങളും പരാജയങ്ങളും ഒന്നിന് പിറകെ മറ്റൊന്നായി വന്നേക്കാം.
ലൂക്കോസ് ഏഴാം അധ്യായത്തിൽ ക്രിസ്തുവിനെ ഒരു പരീശൻ ഭക്ഷണത്തിന് ക്ഷണിച്ച സംഭവം വിവരിക്കുന്നുണ്ട്. യേശു അവന്റെ വീട്ടിൽ ഭക്ഷണത്തിനിരിക്കുമ്പോൾ ആ പട്ടണത്തിലെ പാപിനിയായ ഒരുവൾ പരീശന്റെ വീട്ടിൽ യേശു ഭക്ഷണത്തിന് ഇരിക്കുന്നു എന്നറിഞ് ഒരു വെൺകൽഭരണി നിറയെ സുഗന്ധ തൈലവും ആയി അവിടെ വന്നു.