നിന്നതല്ല, നിർത്തിയതാണ്

വിശ്വാസജീവിതത്തിലെ ശ്രദ്ധേയനേട്ടങ്ങളുടെ പേരിൽ പലരും പ്രശംസിക്കപ്പെടാറുണ്ട്. സത്യവിശ്വാസി, വിശ്വാസധീരൻ, വിശ്വാസപാലകൻ, വിശ്വാസ പോരാളി... തുടങ്ങിയ ടൈറ്റിലുകൾ നൽകി പലരെയും വിശേഷിപ്പിക്കാറുണ്ട്.

മനസാന്തരത്തിന്റ ഫലം

നിനെവയിലുള്ളവരെ മാനസാന്തരപ്പെടുത്തണമെന്ന് ദൈവം യോനയോട് പറഞ്ഞില്ല. പാപത്തെയും നീതിയെയും പറ്റി പ്രസംഗിക്കുവാനായിരുന്നു ദൈവനിർദ്ദേശം :
'അമിത്ഥായുടെ മകനായ യോനെക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:

പ്രാർത്ഥിക്കുമ്പോൾ

പ്രാർത്ഥനയുടെ ദൈർഘ്യത്തെക്കാൾ അതിനുള്ള ഒരുക്കമാണ് പരമപ്രധാനം.  കർത്താവിൽ നിന്ന്  അഗ്നി ഇറങ്ങി ബലിവസ്തുക്കളും വിറകും കല്ലും മണ്ണും ദഹിപ്പിച്ച ഏലിയാവിന്റെ പ്രാർത്ഥന വളരെ ഹ്രസ്വമായിരുന്നു :

അനുഗ്രഹങ്ങളുടെ വഴി

ദൈവത്തിൽനിന്ന് അനുഗ്രഹങ്ങളും അഭിവൃദ്ധിയും ഉന്നതിയും ലഭിക്കുവാൻ എന്ത് ചെയ്യണം?

 

ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപ കൊടുക്കുകയും ചെയ്യുന്നു.

യാക്കോബ്‌ 4 : 6

 

ദൈവം നൽകിയ അനുഗ്രഹങ്ങൾ നഷ്ടപ്പെടാതിരിക്കാൻ എന്ത് ചെയ്യണം?

 

അപ്പൻ ശ്രദ്ധാലുവാണ്

അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കഴിഞ്ഞാൽ പിന്നെ നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ന് രൂഥിന്റെ അമ്മായിഅമ്മ പറഞ്ഞുതരുന്നത് വളരെ ശ്രദ്ധേയമാണ് :

ഡിവൈൻ കൺട്രോൾ സിസ്റ്റം

നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.
തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
മത്തായി 23 : 11-1

ദൈവേഷ്ടം

കർത്താവിൽ പ്രിയരേ,

'... നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ...'    -മത്തായി 6:10

എന്താണ് ദൈവത്തിന്റെ ഇഷ്ടം?

തിരിച്ചെടുക്കരുതേ

അങ്ങയുടെ സന്നിധിയില്‍നിന്ന്‌ എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെ എന്നില്‍ നിന്ന്‌ എടുത്തുകളയരുതേ!
സങ്കീര്‍ത്തനങ്ങള്‍ 51 : 11

സ്നേഹമില്ലെങ്കിൽ

ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന്‌ ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത്‌ അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും. മത്തായി 5 : 19

തളിരിടുന്ന വാർദ്ധക്യം

നീതിമാന്‍മാര്‍ പനപോലെ തഴയ്‌ക്കും; ലബനോനിലെ ദേവദാരുപോലെ വളരും. അവരെ കര്‍ത്താവിന്റെ ഭവനത്തില്‍നട്ടിരിക്കുന്നു; അവര്‍ നമ്മുടെ ദൈവത്തിന്റെ അങ്കണങ്ങളില്‍ തഴച്ചുവളരുന്നു. വാര്‍ധക്യത്തിലും അവര്‍ ഫലംപുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്‌ടിയോടെ നില്‍ക്കും. സങ്കീര്‍ത്തനങ്ങള്‍ 92 : 12-14

Pages