ആവരണങ്ങൾക്ക് പിന്നിൽ

കപടഭക്തിയും വഞ്ചനയും ആരിൽ കണ്ടാലും വിമർശിക്കുകയും തിരുത്തുകയും ചെയ്യുന്ന പ്രതികരണരീതി ആയിരുന്നു  യേശുക്രിസ്തുവിന്റേത്. മനുഷ്യന്റെ  ഹൃദയവിചാരങ്ങളെ സസൂക്ഷ്മം വായിക്കാൻ കഴിയുന്ന  നീതിയുള്ള ന്യാധിപനായ  ക്രിസ്തുവിന് അതിനുള്ള  അധികാരമുണ്ട്.

വിശ്വസിക്കുക, മടുത്തുപോകാതെ

 

യേശുവിൽ നിന്ന് പ്രശംസ നേടിയ അനേകർ സുവിശേഷത്തിൽ ഉണ്ട്. അതിൽ ഒരാളാണ് കനാന്യസ്ത്രീ.  'സ്ത്രീയെ നിന്റെ വിശ്വാസം വലിയത്' എന്ന അമൂല്യ അംഗീകാരമായിരുന്നു  വിശ്വാസത്തിന്റെ നായകനായ ക്രിസ്തുവിൽ നിന്ന് അവൾക്ക് ലഭിച്ചത്.

ഉണർന്നിരിക്കുക

ആ നാളും നാഴികയും സംബന്ധിച്ച് പിതാവ് അല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. (മാർക്കോസ് 13: 32).

            മർക്കോസ്  അധ്യായം 13 കർത്താവിന്റെ രണ്ടാമത്തെ വരവിനെപറ്റിയുള്ള മർമ്മപ്രധാനമായ  വെളിപ്പെടുത്തലുകളാണ്.

സ്വർഗ്ഗിയ പൗരത്വം

നഗരങ്ങളും സംസ്കാരങ്ങളും സ്ഥാപിക്കാനുള്ള മനുഷ്യന്റെ പരിശ്രമം ചരിത്രത്തിന്റെ ആദ്യം മുതൽ കാണാം.

മണവാട്ടി സഭ

മണവാട്ടിസഭയെപ്പറ്റിയുള്ള  ക്രിസ്തുവിന്റെ പ്രതീക്ഷയും അവളോടുള്ള സ്നേഹവുമൊക്കെ  അനുപമവും അത്യഗാധവുമാണ്‌.

അധികം ലഭിച്ചവരുടെ ശ്രദ്ധക്ക്

                                  

ശാബത്തിന്റെ മർമ്മം

ഒരു സാബത്ത് ദിവസം വിളഞ്ഞുകിടക്കുന്ന വയലിലൂടെ ക്രിസ്തുവും ശിഷ്യന്മാരും പോകുമ്പോൾ ശിഷ്യന്മാർ കതിരുകൾ പറിക്കാൻ തുടങ്ങി. ശാബത്തിൽ നിഷിദ്ധമായത് ചെയ്യുന്നതിനെ  പരീശന്മാർ ചോദ്യംചെയ്തു. പുറപ്പാട് പുസ്തകം 31:14 വകുപ്പ് പ്രകാരമുള്ള ഗൗരവമേറിയ ചാർജ് ഷീറ്റ് ആണ് കർത്താവിൻ എതിരെ കൊണ്ടുവന്നത്:

ഈസ്റ്റർ വനിതകൾ

തന്റെ പരസ്യ ശുശ്രൂഷയിൽ സ്ത്രീകളുടെ മഹത്വവും മാന്യതയും ഉയർത്തിപ്പിടിക്കാൻ ക്രിസ്തു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പുരുഷനെപ്പോലെ തന്നെ ദൈവരാജ്യത്തിന്റെ തുല്യ അവകാശിയായ സ്ത്രീയുമായി വചനം പങ്കുവെക്കുവാനും സൗഖ്യം നൽകുവാനും ക്രിസ്തു തയ്യാറായി.

നീ എന്നെ സ്നേഹിക്കുന്നുവോ?

ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ നേരിൽ കണ്ടിട്ടും ഭയവും നിരാശയും അശുഭചിന്തകളും ശിഷ്യന്മാരെ പിന്തുടർന്നു.

കർത്താവിന് ഹോശാന

നൂറ്റിപതിനെട്ടാം സങ്കീർത്തനത്തിലെ 'യഹോവേ ഞങ്ങളെ രക്ഷിക്കേണമേ, യഹോവെ ഞങ്ങൾക്ക് ശുഭകാലം നൽകേണമേ' എന്ന പ്രാർത്ഥനയുടെ ശബ്ദഘോഷമാണ് ക്രിസ്തുവിന്റെ യെരുശലേമിലെ ജൈത്രയാത്രയിൽ ജനസഹസ്രങ്ങളിൽ നിന്ന് മുഴങ്ങികേട്ടത്.

Pages