'ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്. എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു.' യോഹന്നാന്‍ 15 : 1-2
കർത്താവ് വീട്ടിൽ അതിഥിയായി വന്നപ്പോൾ ശുശ്രൂഷിക്കുവാനും സൽക്കരിക്കുവാനും വേണ്ടിയുള്ള മാർത്തയുടെ കഠിനാധ്വാനം പ്രത്യേകം അഭിനന്ദനാർഹമാണ്.
പക്ഷേ, വീട്ടു ജോലികൾ മാർത്തയെ വല്ലാതെ അസ്വസ്ഥയാക്കി.
'മാർത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങി... '
അപ്പന്റെ കയ്യിൽ നിന്നും തന്റെ ഓഹരി നിർബന്ധിച്ച് പിടിച്ചു വാങ്ങിയാണ് ധൂർത്ത പുത്രൻ വീട്ടിൽനിന്ന് ഇറങ്ങിപ്പോയത്. സ്വന്തം വീട്ടിൽ നിന്നും കിട്ടാത്ത എന്തൊക്കെയോ പുറംലോകത്തിൽ നിന്നും കിട്ടുമെന്ന വ്യാമോഹങ്ങളുമായി ആ ചെറുപ്പക്കാരൻ യാത്ര തുടർന്നു.
പേഴ്സണാലിറ്റിയിലെ പ്രധാന ഡിമെൻഷൻ ആണ് മനോഭാവം.
മനോഭാവത്തെ പറ്റിയുള്ള വിൻസ്റ്റൻ ചർച്ചിലിന്റെ അഭിപ്രായം വളരെ ശ്രദ്ധേയമാണ്: മനോഭാവം എന്ന ചെറിയ കാര്യത്തിന് വലിയ മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും.