നിത്യത ആയിരിക്കണം ലക്ഷ്യം

' ഇവിടെ നമുക്കു നിലനില്‍ക്കുന്ന നഗരമില്ല; വരാനുള്ള നഗരത്തെയാണല്ലോ നാം അന്വേഷിക്കുന്നത്‌.'

ഹെബ്രായര്‍ 13 : 14

കൃപയാൽ...

മനുഷ്യന്റെ പരിശ്രമങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് ജീവിതവിശുദ്ധി നിലനിർത്തുവാൻ പ്രയാസമാണ്. കാരണം ആത്മാവ് ഒരുക്കമുള്ളതാണെങ്കിലും ജഡം ബലഹീനമാണ്.  ആസക്തികളും പാപലോകത്തിന്റെ വ്യാമോഹങ്ങളും ആത്മ ശരീര മനസ്സുകളെ മലിനമാക്കും.

ശക്തനായവൻ വലിയ കാര്യങ്ങൾ എനിക്ക് ചെയ്തിരിക്കുന്നു

ആ നാളുകളിൽ മറിയ എഴുന്നേറ്റു മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടുചെന്നു,
സെഖര്യാവിന്റെ വീട്ടിൽ എത്തി എലീസബെത്തിനെ വന്ദിച്ചു.' ലൂക്കോസ് 1:39 -40

മലനാട്ടിലെ യഹുദ്യ പട്ടണത്തിൽ എലിസബത്തിനെ സന്ദർശിക്കുവാൻ മറിയാം ബന്ധപ്പെട്ട് പോയത് എന്തിനാണ്?

മടുത്തുപോകരുത്

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

' പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.' കൊലൊസ്സ്യർ 4:2

ഉറച്ച നിലപാടുകൾ

തന്റെ മുൻപിൽ നിരന്തരം പ്രലോഭനവുമായി വന്ന സ്ത്രീയോടുള്ള ജോസെഫിന്റെ പ്രതികരണം :
 'ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ?' ഉല്പത്തി 39:9

പ്രവാസജീവിതത്തിൽ തന്റെ ജീവിത നിഷ്ഠകളിൽ ദാനിയേൽ ഉറച്ചുനിന്നു :

ഉറച്ച നിലപാടുകൾ

തന്റെ മുൻപിൽ നിരന്തരം പ്രലോഭനവുമായി വന്ന സ്ത്രീയോടുള്ള ജോസെഫിന്റെ പ്രതികരണം :
 'ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ?' ഉല്പത്തി 39:9

പ്രവാസജീവിതത്തിൽ തന്റെ ജീവിത നിഷ്ഠകളിൽ ദാനിയേൽ ഉറച്ചുനിന്നു :

സമാധാനം വേണോ?

'ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും.'
സങ്കീർത്തനങ്ങൾ 37:27

യഥാർത്ഥ വിശ്വാസ ജീവിതത്തിൽ ക്രിയാത്മകവും നിഷേധാത്മകവും ആയ രണ്ട് വശങ്ങളുണ്ട്. ദുഷ്ടത പ്രവർത്തിക്കുന്നത് ഉപേക്ഷിക്കുക എന്നതു മാത്രമല്ല, നന്മ ചെയ്യുക എന്നതും  തുല്യപ്രാധാന്യമുള്ള സംഗതിയാണ്.

വശ്വാസക്കപ്പൽ മുങ്ങില്ല

ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,

'അവൻ  അവരോടു: “അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി.'
മത്തായി 8:26

ഹൃദയത്തിന്റെ ദൈവശാസ്ത്രം 1

ആത്മീയ ജീവിതത്തിൽ പ്രഥമ മുൻഗണന കൊടുക്കേണ്ട ഒരു കാര്യത്തെ പറ്റി സദൃശ്യ വാക്യത്തിലെ ഉപദേശം ഇങ്ങനെയാണ് :

നമ്മൾ ദൈവാലയങ്ങൾ!

'നിങ്ങള്‍ അവരെവിട്ട്‌ ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍. അശുദ്‌ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്‌.
അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും;

Pages